

72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുന്നു. നാഷണല്‍ മീഡിയാ സെന്ററില്‍വെച്ചാണ് പ്രഖ്യാപനം. മലയാളി സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ജയരാജ് ഉള്‍പ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയിരുന്നു. 2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.
മമ്മൂട്ടിക്ക് ലഭിക്കുന്ന നാലാമത്തെ ദേശീയ പുരസ്കാരം
മുൻ പുരസ്കാരങ്ങൾ
1989: മതിലുകൾ & ഒരു വടക്കൻ വീരഗാഥ
1993: വിധേയൻ & പൊന്തൻ മട
1998: ഡോ. ബാബാസാഹേബ് അംബേദ്കർ (ഇംഗ്ലീഷ്/ഹിന്ദി)
ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയെന്ന റെക്കോർഡിൽ അമിതാഭ് ബച്ചനൊപ്പമെത്തി (ഇരുവർക്കും 4 വീതം)
മികച്ച നടൻ കാർത്തിക് ആര്യൻ, പുരസ്കാരം ചന്തു ചാമ്പ്യൻ എന്ന സിനിമയിലെ അഭിനയത്തിന്
മികച്ച നടി: യാമി ഗൗതം ( ആർട്ടിക്കിൾ 370)
മികച്ച നടന്‍ മമ്മൂട്ടി-ഭ്രമയുഗം (മലയാളം)
മികച്ച വസ്ത്രാലങ്കാരം : ദീപാലി നൂർ & ശീതൾ ശർമ്മ-പുഷ്പ 2
മികച്ച പിന്നണി ഗായിക: വൈക്കം വിജയലക്ഷ്മി, ഗാനം: അങ്ങുവാന കോണില്‍ ( എആർഎം)
മികച്ച ഛായാഗ്രഹണം: ഷെഹ് നാദ് ജലാല്‍ -ഭ്രമയുഗം (മലയാളം)
മികച്ച തിരക്കഥ : വെങ്കി അറ്റ്ലൂരി- ലക്കി ഭാസ്കർ
മികച്ച പശ്ചാത്തല സംഗീതം: ജി വി പ്രകാശ് കുമാർ- അമരൻ (തമിഴ്)
മികച്ച സംഘട്ടനം: മഹാരാജ (തമിഴ്)-അനിൽ അരസ്
മികച്ച മലയാള ചലച്ചിത്രം ഫെമിനിച്ചി ഫാത്തിമ
സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം(മികച്ച നടന്‍); ധനുഷ് (ക്യാപ്റ്റന്‍ മില്ലര്‍)
സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം(ശബ്ദ മിശ്രണം): മെയ്യഴകന്‍ (തമിഴ്)
സ്പെഷ്യൽ ജ്യൂറി പരാമർശം: ഭദ്രകാളി നാടകം (മലയാളം)
ചലച്ചിത്ര വിമർശനം : സഞ്ജീവ് ശ്രീവാസ്തവ (ഹിന്ദി)
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അല്‍പ സമയത്തിനുള്ളില്‍ പ്രഖ്യാപിക്കും