
വിധിയറിയാന് ഇനി നിമിഷങ്ങള്
ലോക്സഭാ തിരഞ്ഞെടുപ്പില് കേരളം ആര്ക്കൊപ്പം നില്ക്കുമെന്നറിയാന് ഇനി നിമിഷങ്ങള്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്. സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല് നടക്കുന്നത്. പോസ്റ്റല് ബാലറ്റുകള് ആദ്യം എണ്ണും. അതിനുശേഷമാകും വോട്ടിങ് മെഷീനിലെ വോട്ടുകള് എണ്ണുക. ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും വോട്ടെണ്ണാന് ഓരോ ഹാള് സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോഗസ്ഥന് കൗണ്ടിങ് സൂപ്പര്വൈസറായി ഉണ്ടാകും. തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിനിധികളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്ക്കാര് ഉദ്യോഗസ്ഥര്ക്കും പുറമെ സ്ഥാനാര്ത്ഥികളും അവരുടെ ഏജന്റുമാര്ക്കും മാത്രമാകും ഹാളിലേക്ക് പ്രവേശനമുണ്ടാകുക.
രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില് 26നായിരുന്നു കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. 71.27 ശതമാനമായിരുന്നു പോളിങ്ങ് ശതമാനം. കഴിഞ്ഞ വര്ഷം പോളിങ്ങ് ശതമാനം 77.84 ശതമാനമായിരുന്നു. ഏറ്റവും കൂടിയ പോളിങ്ങ് വടകരയിലും കുഞ്ഞ പോളിങ്ങ് പത്തനംതിട്ടയിലായിരുന്നു. വടകരയിൽ 78.41 ശതമാനവും പത്തനംതിട്ടയിൽ 63.37 ശതമാനവുമായിരുന്നു പോളിങ്ങ്. സംസ്ഥാനത്ത് എറ്റവും കൂടുതല് വാശിയേറിയ പോരാട്ടം നടന്നത് വടകര മണ്ഡലത്തിലായിരുന്നു. എല്ഡിഎഫ് സ്ഥാനാര്ഥി കെ കെ ശൈലജയും യുഡിഎഫ് സ്ഥാനാര്ഥി ഷാഫി പറമ്പിലും തമ്മിലായിരുന്നു ഇവിടെ പ്രധാന മത്സരം. തിരഞ്ഞെടുപ്പിന് ശേഷവും പരസ്പരമുള്ള വാദപ്രതിവാദങ്ങളിലൂടെ വടകരയിലെ തിരഞ്ഞെടുപ്പ് ഏറെ ചര്ച്ചക്ക് വഴിയൊരുക്കിയിരുന്നു. തിരുവനന്തപുരം, തൃുശ്ശൂര്, ആറ്റിങ്ങല്, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമായിരുന്നു. ഇക്കുറി കേരളത്തില് ബിജെപി അക്കൗണ്ട് തുറക്കുമെന്നും കോണ്ഗ്രസിന് കൂടുതല് സീറ്റ് നേടുമെന്നുമായിരുന്നു എല്ലാ എക്സിറ്റ് പോളുകളുടെയും പ്രവചനം. എല്ഡിഎഫിന് സീറ്റൊന്നും കിട്ടില്ലെന്നും ചില എക്സിറ്റ് പോള് പ്രവചിച്ചിരുന്നു.
വാശിയേറിയ പോരാട്ടത്തിനൊടുവില് നടന്ന വിധിയെഴുത്തില് കേരളത്തില് യുഡിഎഫ് 18 സീറ്റുകള് പിടിച്ചടുത്തപ്പോള് എല്ഡിഎഫിന് ഒരു സീറ്റില് ഒതുങ്ങേണ്ടി വന്നു. ആലത്തൂര് കെ രാധാകൃഷ്ണനിലൂടെ എല്ഡിഎഫ് പിടിച്ചെടുത്തപ്പോള് തൃശൂരില് സുരേഷ് ഗോപി ചരിത്രം കുറിച്ചു. 70,000ല് അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എന്ഡിഎ കേരളത്തില് അക്കൗണ്ട് തുറന്നത്.
പാര്ട്ടി അടിസ്ഥാനത്തില് സീറ്റുകളുടെ എണ്ണം
കോണ്ഗ്രസ്- 14
മുസ്ലിം ലീഗ്- 2
സിപിഐഎം- 1
ബിജെപി- 1
കേരള കോണ്ഗ്രസ്-1
ആര്എസ്പി- 1
കാസര്കോട്
യുഡിഎഫിന്റെ രാജ്മോഹന് ഉണ്ണിത്താന് 100,649 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ലഭിച്ച വോട്ടുകള് 490,659. എല്ഡിഎഫ് സ്ഥാനാര്ത്ഥി എം വി ബാലകൃഷ്ണന് ലഭിച്ച വോട്ടുകള് 390,010. എന്ഡിഎയുടെ എം എല് അശ്വിനിക്ക് 219,558 വോട്ടുകളാണ് നേടാനായത്.
കണ്ണൂര്
കെ സുധാകരനിലൂടെ മണ്ഡലം കോണ്ഗ്രസ് നിലനിര്ത്തിയത് 108,982 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. 518,524 വോട്ടുകള് സുധാകരന് നോടിയപ്പോള്, എല്ഡിഎഫിന്റെ എം വി ജയരാജന് 409, 542 വോട്ടുകളാണ് നേടാനായത്. എന്ഡിഎയുടെ സി രഘുനാഥ് 119,876 വോട്ടുകളും മണ്ഡലത്തില് സ്വന്തമാക്കി.
വടകര
സംസ്ഥാനത്ത് ശക്തമേറിയ പോരാട്ടം നടന്ന വടകരയില് യുഡിഎഫ് സ്ഥാനാര്ത്ഥി ഷാഫി പറമ്പില് 114,506 വോട്ടിന്റെ ഭൂരിപക്ഷത്തില് കെ കെ ശൈലജയെ പരാജയപ്പെടുത്തി. 443,022 വോട്ടുകളാണ് എല്ഡിഎഫിന്റെ കെ കെ ശൈലജയ്ക്ക് ലഭിച്ചത്. എന്ഡിഎ സ്ഥാനാര്ത്ഥി പ്രഫൂല് കൃഷ്ണന് 111,979 വോട്ടുകള് നേടി.
വയനാട്
364,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലം രാഹുല് ഗാന്ധി നിലനിര്ത്തിയത്. 647,445 വോട്ടുകളാണ് രാഹുല് നേടിയത്. എല്ഡിഎഫ് സ്ഥാനാര്ത്ഥി ആനി രാജയ്ക്ക് 283,023 വോട്ടുകള് നേടിയപ്പോള് എന്ഡിഎയുടെ കെ സുരേന്ദ്രന് 141,045 വോട്ടുകളും സ്വന്തമാക്കി.
കോഴിക്കോട്
എല്ഡിഎഫ് സ്ഥാനാര്ത്ഥി എളമരം കരീമിനെ 146,176 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ എം കെ രാഘവന് പരാജയപ്പെടുത്തിയത്. ലഭിച്ച വോട്ടുകള് ഇങ്ങനെ, എം കെ രാഘവന്- 520,421, എളമരം കരീം- 374,245, എം ടി രമേശ്(എന്ഡിഎ)- 180,666.
പാലക്കാട്
യുഡിഎഫ് സ്ഥാനാര്ത്ഥി വി കെ ശ്രീകണ്ഠന് 75,283 വോട്ടുകളുടെ ഭൂരിപക്ഷത്തില് വിജയിച്ചു. 421,169 വോട്ടുകള് നേടിയപ്പോള് എല്ഡിഎഫ് സ്ഥാനാര്ത്ഥി എ വിജയരാഘവന് നേടിയത് 345,886 വോട്ടുകളാണ്. എന്ഡിഎയുടെ സി കൃഷ്ണകുമാര് 251,778 വോട്ടുകള് നേടി.
മലപ്പുറം
യുഡിഎഫിനായി മത്സര രംഗത്തിറങ്ങിയ ലീഗിന്റെ ഇ ടി മുഹമ്മദ് ബഷീര് 300,118 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില് വിജയിച്ചത്. 644,006 വോട്ടുകള് അദ്ദേഹത്തിന് ലഭിച്ചപ്പോള് എല്ഡിഎഫിന്റെ വി വസീഫിന് 343,888 വോട്ടുകളാണ് നേടാനായത്. എന്ഡിഎയുടെ ഡോ. അബ്ദുള് സലാമിന് 85,361 വോട്ടുകളാണ് ലഭിച്ചത്.
പൊന്നാനി
മുസ്ലിം ലീഗിന്റെ എം പി അബ്ദുസമദ് സമദാനി യുഡിഎഫിനായി 235,760 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം കൈപ്പിടിയിലാക്കിയത്. എല്ഡിഎഫ് സ്ഥാനാര്ത്ഥി കെഎസ് ഹംസയ്ക്ക് 326,756 വോട്ടുകള് ലഭിച്ചപ്പോള്, അബ്ദുസമദ് സമദാനിക്ക് 562,516 വോട്ടുകള് നേടാനായി. എന്ഡിഎയ്ക്കായി മത്സരരംഗത്തിറങ്ങിയ അഡ്വ നിവേദിതയ്ക്ക് 124,798 വോട്ടുകളാണ് ലഭിച്ചത്.
ആലത്തൂര്
യുഡിഎഫിന്റെ രമ്യാ ഹരിദാസില് നിന്ന് 20,111 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്ഡിഎഫിനായി കെ രാധാകൃഷ്ണന് മണ്ഡലം പിടിച്ചെടുത്തത്. ലഭിച്ച വോട്ടുകള്, കെ രാധാകൃഷ്ണന്- 403,447, രമ്യാ ഹരിദാസ് 383,336, ഡോ. ടിഎന് സരസു(എന്ഡിഎ)- 188,230.
ചാലക്കുടി
മണ്ഡലം 63,754 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ ബെന്നി ബെഹന്നാന് മണ്ഡലം നിലനിര്ത്തിയത്. ലഭിച്ച വോട്ടുകള്, ബെന്നി ബെഹന്നാന്- 394,171, പ്രൊഫ. സി രവീന്ദ്രനാഥ്(എല്ഡിഎഫ്)- 330,417, കെ എ ഉണ്ണികൃഷ്ണന്(എന്ഡിഎ)- 106,400.
തൃശൂര്
74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയിലൂടെ ബിജെപി കേരളത്തില് അക്കൗണ്ട് തുറന്നത്. സുരേഷ് ഗോപി 412,338 വോട്ടുകള് നേടിയപ്പോള് എല്ഡിഎഫിന്റെ അഡ്വ. വി എസ് സുനില്കുമാറിന് 337,652 വോട്ടുകളാണ് ലഭിച്ചത്. 328,124 വോട്ടുകള് നേടിയ യുഡിഎഫിന്റെ കെ മുരളീധരന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എറണാകുളം
യുഡിഎഫ് സ്ഥാനാര്ത്ഥി ഹൈബി ഈഡന് മണ്ഡലം നിലനിര്ത്തിയത് 250,385 വോട്ടുകളുടെ ഭൂരിപക്ഷത്തില്. ലഭിച്ച വോട്ടുകള്, ഹൈബി ഈഡന്-482,317, കെ ജെ ഷൈന് ടീച്ചര്- 231932, ഡോ. കെ എസ് രാധാരകൃഷ്ണന് (എന്ഡിഎ)- 144,500.
ഇടുക്കി
ഡിന് കുര്യാക്കോസ് റെക്കോര്ഡ് ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിര്ത്തിയത്. ഭൂരിപക്ഷം- 133,727 വോട്ടുകള്. ലഭിച്ച വോട്ടുകള്, ഡീന് കുര്യാക്കോസ് 432,372, അഡ്വ. ജോയ്സ് ജോര്ജ്(എല്ഡിഎഫ്)- 298,645, അഡ്വ. സംഗീത വിശ്വനാഥന്(എന്ഡിഎ)- 91,323.
കോട്ടയം
കേരള കോണ്ഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടനെ 87,266 വോട്ടുകള്ക്കാണ് അഡ്വ. കെ ഫ്രാന്സിസ് ജോര്ജ് പരാജയപ്പെടുത്തിയത്. ലഭിച്ച വോട്ടുകള്, അഡ്വ. കെ ഫ്രാന്സിസ് ജോര്ജ്- 364,631, തോമസ് ചാഴിക്കാടന്- 277,365, തുഷാര് വെള്ളാപ്പള്ളി (എന്ഡിഎ)- 165,046.
ആലപ്പുഴ
യുഡിഎഫ് സ്ഥാനാര്ത്ഥി കെ സി വേണുഗോപാലിന്റെ ഭൂരിപക്ഷം 63,513. ലഭിച്ച വോട്ടുകള് കെ സി വേണുഗോപാല്- 404,560. സിറ്റിങ് എംപി എ എം ആരിഫിന് (എല്ഡിഎഫ്) 341,047 വോട്ടുകളാണ് നേടാനായത്. എന്ഡിഎയുടെ ശോഭാ സുരേന്ദ്രന് 299,648 വോട്ടുകളും സ്വന്തമാക്കി.
മാവേലിക്കര
369,516 വോട്ടുകള് നേടിയ യുഡിഎഫിന്റെ കൊടിക്കുന്നില് സുരേഷ് 10,868 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്ഡിഎഫ് സ്ഥാനാര്ത്ഥിയെ പരാജയപ്പെടുത്തിയത്. എല്ഡിഎഫിന്റെ അഡ്വ. അരുണ്കുമാര് സി എയ്ക്ക് ലഭിച്ച വോട്ടുകള് 358,648. ബൈജു കലാശാല(എന്ഡിഎ)- 142,984.
പത്തനംതിട്ട
യുഡിഎഫ് സ്ഥാനാര്ത്ഥി ആന്റോ ആന്റണി 66,119 വോട്ടിന്റെ ഭൂരിപക്ഷത്തിന് എല്ഡിഎഫിന്റെ തോമസ് ഐസകിനെ പരാജയപ്പെടുത്തി. ലഭിച്ച വോട്ടുകള്, ആന്റോ ആന്റണി- 367,623, ഡോ. ടി എം തോമസ് ഐസക്- 301,504. അനില് കെ ആന്റണി (എന്ഡിഎ)- 234406.
കൊല്ലം
150,302 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കൊല്ലത്ത് എം മുകേഷിനെ എന് കെ പ്രേമചന്ദ്രന് പരാജയപ്പെടുത്തിയത്. ലഭിച്ച വോട്ടുകള്, എന് കെ പ്രേമചന്ദ്രന്(യുഡിഎഫ്) 443,628, എം മുകേഷ്(എല്ഡിഎഫ്)- 293,326, ജി കൃഷ്ണകുമാര് (എന്ഡിഎ)- 163,210.
ആറ്റിങ്ങല്
വോട്ടണ്ണലിന്റെ ആദ്യ മണിക്കൂര് മുതല് ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആറ്റിങ്ങലില് 684 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനാണ്. 328,051 വോട്ടാണ് അടൂര് പ്രകാശ് നേടിയത്. എല്ഡിഎഫ് സ്ഥാനാര്ത്ഥി വി ജോയ് 327,367 വോട്ടുകളും എന്ഡിഎയുടെ വി മുരളീധരന് 311,779 വോട്ടുകളും മണ്ഡലത്തില് നേടി.
തിരുവനന്തപുരം
ഏറെ നേരം നീണ്ട സസ്പെന്സിനൊടുവിലാണ് മണ്ഡലത്തില് യുഡിഎഫിന്റെ ശശി തരൂര് മണ്ഡലം ഉറപ്പിച്ചത്. 16,077 ആയിരുന്നു ഭൂരിപക്ഷം. ലഭിച്ച വോട്ടുകള്, ശശി തരൂര്- 358,155, എന്ഡിഎയുടെ രാജീവ് ചന്ദ്രശേഖര്- 342,078, പന്ന്യന് രവീന്ദ്രന് (എല്ഡിഎഫ്) 247,648.
ആറ്റിങ്ങല് മണ്ഡലത്തില് റീക്കൗണ്ടിങ് നടത്തിയെങ്കിലും ഫലം മാറിയില്ല. വിജയം അടൂര് പ്രകാശിന്. എല്ഡിഎഫ് നല്കിയ പരാതിയെ തുടര്ന്നായിരുന്നു റീക്കൗണ്ടിങ് നടത്തിയത്.
902 അസാധു വോട്ടുകൾ എണ്ണുന്നു. 100 വോട്ടുകൾ അസാധു തന്നെ. ഇനി എണ്ണാനുള്ളത് 802 വോട്ടുകൾ
ആറ്റിങ്ങല് മണ്ഡലത്തില് റീകൗണ്ടിങ് ആരംഭിച്ചു. പതിനാറായിരത്തോളം വോട്ടുകള് എണ്ണം എന്നായിരുന്നു ആവശ്യം. പോസ്റ്റല് അസാധു വോട്ടുകള് അടക്കം എണ്ണണമെന്ന് എല്ഡിഎഫ് ആവശ്യപ്പെട്ടിരുന്നു.
കൊടിക്കുന്നിൽ സുരേഷ് - 369516
സി എ അരുൺകുമാർ - 358648
ഭൂരിപക്ഷം - 10,868
മാവേലിക്കര - 6166 -എൽഡിഎഫ്
ചങ്ങനാശ്ശേരി - 16450 - യുഡിഎഫ്
കുട്ടനാട് - 871 - യുഡിഎഫ്
ചെങ്ങന്നൂർ- 1638 -യുഡിഎഫ്
കുന്നത്തൂർ- 1347- എൽഡിഎഫ്
പത്തനാപുരം- 1458- യുഡിഎഫ്
കൊട്ടാരക്കര -3403 - എൽഡിഎഫ്
പിറവം
തോമസ് ചാഴികാടൻ- 45931
തുഷാർ വെള്ളാപ്പള്ളി- 21777
ഫ്രാൻസിസ് ജോർജ്ജ്-61586
ലീഡ് - 15655
പാലാ നിയമസഭ മണ്ഡലം 4744
തോമസ് ചാഴികാടൻ- 39830
തുഷാർ വെള്ളാപ്പള്ളി- 22505
ഫ്രാൻസിസ് ജോർജ്ജ്- 52295
ലീഡ് - 12465
കടുത്തുരുത്തി നിയമസഭ മണ്ഡലം
തോമസ് ചാഴികാടൻ- 40356
തുഷാർ വെള്ളാപ്പള്ളി- 20889
ഫ്രാൻസിസ് ജോർജ്ജ്- 51830
ലീഡ് - 11474
വൈക്കം നിയമസഭ മണ്ഡലം ഫലം
തോമസ് ചാഴികാടൻ- 45262
തുഷാർ വെള്ളാപ്പള്ളി- 27515
ഫ്രാൻസിസ് ജോർജ്ജ്- 40066
ലീഡ് - 5196 (LDF)
ഏറ്റുമാനൂർ നിയമസഭ മണ്ഡലം ഫലം
തോമസ് ചാഴികാടൻ- 37261
തുഷാർ വെള്ളാപ്പള്ളി- 24412
ഫ്രാൻസിസ് ജോർജ്ജ്- 46871
ലീഡ് - 9610
കോട്ടയം നിയമസഭ മണ്ഡലം ഫലം
തോമസ് ചാഴികാടൻ- 31804
തുഷാർ വെള്ളാപ്പള്ളി- 24214
ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 46644
ലീഡ് - 14840
പുതുപ്പള്ളി നിയമസഭ മണ്ഡലം ഫലം
തോമസ് ചാഴികാടൻ- 31974
തുഷാർ വെള്ളാപ്പള്ളി- 21915
ഫ്രാൻസിസ് ജോർജ്ജ്- 59077
ലീഡ് - 27103
രാഹുല് ഗാന്ധി ( ഐഎന്സി) ആകെ നേടിയ വോട്ട് 6,47,445. ഭൂരിപക്ഷം 3,64,422, ശതമാനം 59.69.
ആനിരാജ (സിപിഐ), ആകെ നേടിയ വോട്ട് 2,83,023, ശതമാനം 26.09%
കെ.സുരേന്ദ്രന് (ബിജെപി) , ആകെ നേടിയ വോട്ട് 141045, ശതമാനം 13%
വടകര മണ്ഡലത്തിൽ ഷാഫിയുടെ ഭൂരിപക്ഷം 1,14,506
കോഴിക്കോട് മണ്ഡലത്തിലെ അവസാന ഫലം പുറത്ത് വന്നപ്പോൾ എം കെ രാഘവന്റെ ഭൂരിപക്ഷം 1,46,176
വടകരയിൽ വിജയാഘോഷയാത്രയ്ക്കിടെ ഷാഫി പറമ്പിലിനെ അഭിവാദ്യം ചെയ്ത് ബിജെപി പ്രവർത്തകർ. ദേശീയപാതയ്ക്കരികിൽ നിന്നാണ് ബിജെപി പതാകയുമായി പ്രവർത്തകർ അഭിവാദ്യം നൽകിയത്.
തിരിച്ചുള്ള ഭൂരിപക്ഷം
തിരൂരങ്ങാടി: 54147
തിരൂർ: 50330
കോട്ടക്കൽ: 45927
താനൂർ: 41969
തവനൂർ:17048
പൊന്നാനി: 15416
തൃത്താല: 9203
108982 വോട്ടിന്റെ ലീഡ്
കെ സുധാകരൻ - യുഡിഎഫ് 518524
എം വി ജയരാജൻ - എൽഡിഎഫ് 409542
സി രഘുനാഥ് - ബിജെപി 119876
കേരള സര്ക്കാരിന്റെ ജനവിരുദ്ധ നയത്തിനേറ്റ മറുപടിയാണ് തിരഞ്ഞെടുപ്പില് കാണുന്നതെന്ന് വി ഡി സതീശന്. രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് പോയ വിജയം. തൃശൂരില് എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കും. അപ്രതീക്ഷിത തോല്വിയാണ് ഉണ്ടായത്. പൂരം കലക്കിയതൊക്കെ ഗുണം ചെയ്തത് ബിജെപി സ്ഥാനാര്ത്ഥിക്ക്. പരാജയത്തിന് വേറെയും ഒരുപാട് കാരണങ്ങളുണ്ട്. എല്ലാം പരിശോധിക്കുമെന്നും വി ഡി സതീശന് പറഞ്ഞു.
'2019ല് പാര്ട്ടി നിര്ദേശത്തെ തുടര്ന്നാണ് മത്സരിച്ചത്. 2019ല് അട്ടിമറി നടത്തിയ പാര്ട്ടിയെ ഇത്തവണ അട്ടിമറിച്ചു. ബിജെപിയെ ഇനി മാറ്റിനിര്ത്താനാകില്ല. വ്യക്തികേന്ദ്രീകൃതമായ രാഷ്ട്രീയ നയം കേരളം സ്വീകരിക്കും. പാര്ട്ടിയുടെ അനുസരണയുള്ള എംപിയും പ്രവര്ത്തകനുമായിരിക്കും. മാധ്യമങ്ങള് ഉണ്ടാക്കിയ വിഷമതകള് ഗുണം ചെയ്തു', സുരേഷ് ഗോപി പ്രതികരിച്ചു.
തൃശൂരിലെ വിജയം ബിജെപിയുടെ ചരിത്രത്തിലെ നാഴികകല്ലെന്ന് രാജീവ് ചന്ദ്രശേഖര്. സുരേഷ് ഗോപി നന്നായി പണിയെടുത്തു. സുരേഷ് ഗോപി നന്നായി പണിയെടുത്തു. സുരേഷ് ഗോപി വിജയത്തിന് അര്ഹനാണ്. ജനങ്ങള്ക്കിടയില് നിന്നതുകൊണ്ടാണ് വിജയിക്കാനായതെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു. അഭിമാനകരമായ വിജയമെന്ന് ഒ രാജഗോപാല് പ്രതികരിച്ചു.
1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 277365 (33.17 % )
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 7223 (0.86%)
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 1595 (0.19%)
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 165046 ( 19.74%)
5. പി.ഒ. പീറ്റർ- സമാജ്വാദി ജനപരിഷത്ത്- 1637 (0.2%)
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 364631 (43.6%)
7. ചന്ദ്രബോസ് പി- സ്വതന്ത്രൻ - 1087 (0.13%)
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ- 893 (0.11 %)
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ - 1489 (0.18%)
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-421 (0.05%)
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ - 710 (0.08%)
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-527 (0.06%)
13. എം.എം. സ്കറിയ-സ്വതന്ത്രൻ- 927 (0.11 %)
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-739 (0.09%)
15. നോട്ട - 11933 (1.43%)
നിയുക്ത എംപി സുരേഷ് ഗോപിക്ക് ഗംഭീര സ്വീകരണം. സംസ്ഥാന കാര്യാലയത്തിൽ വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ സ്വീകരണം നല്കി. കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എന്നിവരും പങ്കെടുക്കുന്നു.
ചങ്ങനാശേരി- യുഡിഎഫ് മുന്നില്
കുട്ടനാട്- യുഡിഎഫ് മുന്നില്
മാവേലിക്കര- എല്ഡിഎഫ് മുന്നില്
ചെങ്ങന്നൂർ- യുഡിഎഫ് മുന്നില്
കുന്നത്തൂർ- എല്ഡിഎഫ് മുന്നില്
കൊട്ടാരക്കര- എല്ഡിഎഫ് മുന്നില്
പത്തനാപുരം- യുഡിഎഫ് മുന്നില്
ഗുരുവായൂരിൽ ബിജെപി മൂന്നാംസ്ഥാനത്ത്
മണലൂരിൽ ബിജെപി 8013 വോട്ടിന് മുന്നിൽ
ഒല്ലൂരിൽ ബിജെപി 10,363 വോട്ടിന് വോട്ടിന് മുന്നിൽ
തൃശ്ശൂരിൽ ബിജെപി 14,117 വോട്ടിനു മുന്നിൽ
നാട്ടികയിൽ ബിജെപി 13 945 വോട്ടിന് വോട്ടിന് മുന്നിൽ
ഇരിങ്ങാലക്കുടയിൽ ബിജെപി 13 016 വോട്ടിനുമുന്നിൽ
പുതുക്കാട് ബിജെപി 12692 വോട്ടിനു മുന്നിൽ
വിജയിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്ന് ആറ്റിങ്ങല് യുഡിഎഫ് സ്ഥാനാര്ത്ഥി അടൂര് പ്രകാശ്. 'വോട്ടര്മാര്ക്ക് നന്ദി. എന്റെ ഭൂരിപക്ഷത്തേക്കാള് കൂടുതല് വോട്ട് അപരന്മാര് നേടി. അപരന്മാരെ നിര്ത്തിയത് ശരിയാണോ എന്ന് എല്ഡിഎഫ് ആലോചിക്കണം. ഞങ്ങള്ക്കും ജോയിമാരെ കിട്ടുമായിരുന്നു. അഞ്ച് വര്ഷം ഞാന് ചെയ്ത പ്രവര്ത്തനത്തിനുള്ള അംഗീകാരം', അടൂര് പ്രകാശ് പറഞ്ഞു.
എൽഡിഎഫ് ശക്തമായി തിരിച്ച് വരുമെന്ന് എ കെ ബാലന്. 2019ലെ സീറ്റ് നിലനിർത്തി. നല്ല വിജയം പ്രതീക്ഷിച്ചു. പിന്നോട്ടടി എന്തുകൊണ്ടെന്ന് കർശന പരിശോധന നടത്തും. വോട്ട് ചോർച്ച പരിശോധിക്കും. യുഡിഎഫിനെ ചലിപ്പിച്ചത് ജമാ അത്തും എസ്ഡിപിഐയും. യുഡിഎഫ് വിജയത്തിന് പിന്നിൽ ആരാണ് പ്രവർത്തിച്ചത് എന്ന് വ്യക്തമാകും. ആലത്തൂരിലേത് മികച്ച നേട്ടമാണ്. പാലക്കാട് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. കൂടെ നിന്ന വോട്ടർമാരിൽ ചില ചോർച്ചയുണ്ടായി. പിന്നോട്ട് പോക്ക് പരിശോധിക്കുമെന്നും എ കെ ബാലന് പറഞ്ഞു.
ഇന്ത്യാസഖ്യം നല്ല രീതിയിൽ മുന്നേറ്റമുണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദേശീയ രാഷ്ട്രീയത്തിൽ NDA വലിയ അവകാശവാദം ഉന്നയിച്ചു. വലിയ തോൽവി പരിശോധിക്കും. തോൽവി അംഗീകരിക്കുന്നു. പാർട്ടി പരിശോധിച്ച് മുന്നോട്ട് പോകും. അത്രയും വോട്ട് ബിജെപിക്ക് അധികമായി ലഭിച്ചു. തൃശൂരിൽ ഒരുലക്ഷത്തോളം വോട്ട് കോൺഗ്രസിന് കുറഞ്ഞു.
ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. സർക്കാർ തിരുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തും. സ്ഥാനാർത്ഥി നിർണയം, പ്രചാരണം അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഒരു സീറ്റാണ് ലഭിച്ചത്. പിന്നീട് നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് അധികാരത്തിൽ വന്നു. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. എങ്കിലും ഇക്കാര്യം പരിശോധിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ഇ ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം മൂന്നുലക്ഷം കടന്നു. 300,118 വോട്ടുകൾക്ക് മുന്നിൽ.
ഷാഫി പറമ്പിൽ 552490
കെ കെ ശൈലജ 437333
പ്രഫുൽ കൃഷ്ണൻ 110701
ഷാഫിയുടെ ഭൂരിപക്ഷം 115157
ആറ്റിങ്ങലില് വോട്ട് ചോർച്ച ഉണ്ടായെന്ന് എല്ഡിഎഫ് സ്ഥാനാർത്ഥി വി ജോയ്. ചിറയിൻകീഴും വാമനപുരത്തും പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. ഒരിടത്ത് വോട്ടിംഗ് മെഷീൻ കേടായി. റീ കൗണ്ടിങ്ങിന് നൽകുമെന്നും വി ജോയ് അറിയിച്ചു
ഇടുക്കിയിൽ കൗണ്ടിംഗ് പൂർത്തിയായി. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് വിജയം. ലീഡ് - 133277
ഷാഫി പറമ്പിൽ 5038
കെ കെ ശൈലജ 5689
പ്രഫുൽ കൃഷ്ണൻ 1278
തപാൽ വോട്ടിൽ മുന്നിൽ ശൈലജ
ആറ്റിങ്ങലില് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചു. വിജയം 1708 വോട്ടിന്. എല്ഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുമായി തുടർന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അടൂർ പ്രകാശ് വിജയം ഉറപ്പിച്ചത്.
'ജനങ്ങൾക്കൊപ്പം നിന്നാൽ ജനങ്ങളും കൂടെ നിൽക്കും. അതിന്റെ ഉത്തമ ഉദാഹരണമാണ് പാലക്കാട്ടെ വിജയം. താനും ഷാഫി പറമ്പിലും തോൽക്കും എന്ന് പ്രവചിച്ചവർക്കുള്ള മറുപടി വോട്ടർമാർ നൽകി. ടിപ്പുസുൽത്താൻ കോട്ടയല്ലാതെ മറ്റൊരു കോട്ടയും പാലക്കാട് ഇല്ലെന്ന് ജനങ്ങൾ ബോധ്യപ്പെടുത്തി. കൂടെ പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി.'
വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദിയെന്ന് കൊടിക്കുന്നിൽ സുരേഷ്. നാലാം തവണയും വിജയം കൈവരിച്ചു. മണ്ഡലം നിലനിർത്തിയത് കടുത്ത പോരാട്ടത്തിലൂടെ. നാല് മന്ത്രിമാരാണ് എതിർ സ്ഥാനാർത്ഥിക്കായി കളത്തിൽ ഇറങ്ങിയത്. എല്ഡിഎഫ് അഭിമാനപ്രശ്നമായി നടത്തിയ മത്സരത്തെ താൻ അതിജീവിച്ചു. തനിക്കെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് അജണ്ടയുണ്ടാക്കി. ഒരു മന്ത്രിയെ സ്ഥാനാർത്ഥി ആക്കിയതിൽ ആരും വിമർശിച്ചില്ല. താൻ തുടർച്ചയായി മത്സരിക്കുന്നതിനെതിരെ പ്രചാരണം ഉണ്ടായി. മത്സരരംഗത്ത് നിന്ന് മാറ്റാൻ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. പാർട്ടി നിർദേശപ്രകാരമാണ് മത്സരിച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
തൃശൂർ ലോക്സഭാ മണ്ഡലത്തില് സുരേഷ് ഗോപിക്ക് വിജയം. ഭൂരിപക്ഷം 74,686 വോട്ടുകൾ.
ലഭിച്ച വോട്ടുകള്
സുരേഷ് ഗോപി (ഭാരതീയ ജനതാ പാര്ട്ടി) - 412338
അഡ്വ. വി എസ് സുനില്കുമാര് (കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യ)- 337652
കെ മുരളീധരന് (ഇന്ത്യന് നാഷണല് കോണ്ഗ്രസ്)- 328124
അഡ്വ പി കെ നാരായണന് (ബഹുജന് സമാജ് പാര്ട്ടി) - 2019
സുനില്കുമാര് (സ്വതന്ത്രന്) - 1952
ദിവാകരന് പള്ളത്ത് (ന്യൂ ലേബര് പാര്ട്ടി) - 819
പ്രതാപന് (സ്വതന്ത്രന്) -709
എം.എസ് ജാഫര്ഖാന് (സ്വതന്ത്രന്) - 698
ജോഷി വില്ലടം (സ്വതന്ത്രന്) - 493
നോട്ട - 6072
പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ടതാണ് യുഡിഎഫ് പ്രവർത്തകരും സിപിഐഎം പ്രവർത്തകരും തമ്മിൽ തർക്കം.
പാലക്കാട് നിലനിർത്തി UDF. വി കെ ശ്രീകണ്ഠൻ വീണ്ടും പാലക്കാടിൻ്റെ എംപി. വിജയം എക്കാലത്തയും ഉയർന്ന വോട്ട് നേട്ടത്തോടെ.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പൊലീസും കോണ്ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. കോളേജിനകത്തേക്ക് പ്രവർത്തകർ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസുമായി വാക്കേറ്റം ഉണ്ടായത്. മുതിർന്ന കോൺഗ്രസ് പ്രവർത്തകർ വന്നതിന് ശേഷമാണ് പ്രവർത്തകർ പിൻന്തിരിഞ്ഞത്.
വി ജോയ് ലീഡ് ഉയര്ത്തി, 1515 വോട്ടുകളുടെ ലീഡ്. ഇനിയെണ്ണാനുള്ളത് 28,000 വോട്ടുകള്
കാഞ്ഞിരപ്പള്ളി
ആകെ റൗണ്ടുകൾ - 13
എണ്ണി തീർന്നത് - 11
ബാക്കിയുള്ളത്- 2
പൂഞ്ഞാർ
ആകെ റൗണ്ടുകൾ -13
എണ്ണി തീർന്നത് - 12
ബാക്കിയുള്ളത് -1
തിരുവല്ല
ആകെ റൗണ്ടുകൾ - 15
എണ്ണി തീർന്നത് - 15
ബാക്കിയുള്ളത് -0
റാന്നി
ആകെ റൗണ്ടുകൾ -15
എണ്ണി തീർന്നത് - 14
ബാക്കിയുള്ളത് - 1
ആറന്മുള
ആകെ റൗണ്ടുകൾ -18
എണ്ണി തീർന്നത് - 18
ബാക്കിയുള്ളത് - 0
കോന്നി
ആകെ റൗണ്ടുകൾ -16
എണ്ണി തീർന്നത് -13
ബാക്കിയുള്ളത് -3
അടൂർ
ആകെ റൗണ്ടുകൾ -15
എണ്ണി തീർന്നത് -13
ബാക്കിയുള്ളത് -2
വിജയത്തില് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വലുതെന്ന് കെ സുരേന്ദ്രന്. ഓരോ പ്രവര്ത്തകനും നന്ദി പറയുന്നു. കേരളത്തില് സര്ക്കാര് ഉണ്ടാക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകാനുള്ള ഊര്ജ്ജം പകരുന്ന ഫലം. കഴിഞ്ഞ തവണ വയനാട് ലഭിച്ചതിനേക്കാള് ഇരട്ടി വോട്ട് വയനാട് ലഭിച്ചു. തൃശൂരില് വോട്ട് കുറഞ്ഞത് മുരളീധരന്റെ അഹങ്കാരത്തിനേറ്റ മറുപടി. മുഖ്യമന്ത്രി പച്ചവര്ഗീയത പ്രചരിപ്പിച്ചു. പിണറായിക്ക് വരമ്പത്ത് തന്നെ കൂലി കിട്ടിയെന്നും സുരേന്ദ്രന് പ്രതികരിച്ചു.
തൃശൂരിലേത് അപ്രതീക്ഷിത ഫലമെന്ന് വി എസ് സുനില് കുമാർ. തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ ബൂത്തടിസ്ഥാനത്തിൽ പരിശോധിക്കും. കോൺഗ്രസ് വോട്ടുകളിൽ ചോർച്ച സംഭവിച്ചുെ കെ മുരളീധരൻ ഉൾപ്പടെ കോണ്ഗ്രസ് നേതാക്കൾ മറുപടി പറയണം. 2019 ലേക്കാൾ LDF സ്ഥാനാർത്ഥിയുടെ വോട്ട് 14000 കൂടി. UDF മൂന്നാം സ്ഥാനത്ത് പോയത് പരിശോധിക്കണം. തിരഞ്ഞെടുപ്പ് പരാജയത്തിൽ നിരാശയില്ല. വർഗീയതയ്ക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്തും. പരാജയം അന്തിമമല്ല. BJP രാഷ്ട്രീയത്തിന് മേൽക്കൈ ഉണ്ടായതിൽ വിശധ പരിശോധന നടത്തണമെന്നും വി എസ് സുനില്കുമാർ ആവശ്യപ്പെട്ടു.
ആലത്തൂര് തിരിച്ചുപിടിച്ച് എല്ഡിഎഫ്. ആലത്തൂർ മണ്ഡലത്തില് 20,143 വോട്ടുകൾക്ക് കെ രാധാകൃഷ്ണൻ വിജയിച്ചു
ആറ്റിങ്ങളില് വി ജോയുടെ ലീഡില് നേരിയ കുറവ്, ലീഡ് 2052ലേക്ക് കുറഞ്ഞു.
യുഡിഎഫിന് ഉജ്വല വിജയം സമ്മാനിച്ച വോട്ടര്മാര്ക്ക് നന്ദിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. യുഡിഎഫ് ഐക്യത്തിന്റെ വിജയം. എല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവര്ത്തിച്ച് നേടിയ വിജയമാണിത്. തൃശൂരില് പാര്ട്ടിയുടേത് അപ്രതീക്ഷിത പരാജയമാണ്. സിപിഐഎം തൃശൂരില് ധാരണയുണ്ടാക്കി. ബിജെപി സിപിഐഎം അവിഹിത ബന്ധം ഉണ്ടായിരുന്നു. കരുവന്നൂര് കേസില് ഒരു അറസ്റ്റ് പോലും ഉണ്ടായില്ല. ബിജെപിക്ക് ജയിക്കാന് സിപിഐഎം വഴിയൊരുക്കി. സംസ്ഥാന സര്ക്കാരിനോടുള്ള അമര്ഷം തിരഞ്ഞെടുപ്പില് പ്രതിഫലിച്ചു. ആലത്തൂര് പരാജയപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിനാണെന്നും വി ഡി സതീശന് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില് പ്രതികരണവുമായി കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിയെ ജനങ്ങള് കൈവിട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില് പോലും മുന്നിലെത്താന് എല്ഡിഎഫിന് സാധിച്ചില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
കാഞ്ഞിരപ്പള്ളി
ആകെ റൗണ്ടുകൾ - 13
എണ്ണി തീർന്നത് - 8
ബാക്കിയുള്ളത്- 5
പൂഞ്ഞാർ
ആകെ റൗണ്ടുകൾ -13
എണ്ണി തീർന്നത് - 8
ബാക്കിയുള്ളത് -5
തിരുവല്ല
ആകെ റൗണ്ടുകൾ - 15
എണ്ണി തീർന്നത് - 10
ബാക്കിയുള്ളത് -5
റാന്നി
ആകെ റൗണ്ടുകൾ -15
എണ്ണി തീർന്നത് - 10
ബാക്കിയുള്ളത് - 5
ആറന്മുള
ആകെ റൗണ്ടുകൾ -18
എണ്ണി തീർന്നത് - 14
ബാക്കിയുള്ളത് - 4
കോന്നി
ആകെ റൗണ്ടുകൾ -16
എണ്ണി തീർന്നത് -10
ബാക്കിയുള്ളത് -6
അടൂർ
ആകെ റൗണ്ടുകൾ -15
എണ്ണി തീർന്നത് -9
ബാക്കിയുള്ളത് -6
മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ 271,301 വോട്ടുകൾക്ക് മുന്നിൽ
പത്തനംതിട്ടയിൽ ആൻ്റോ ആന്റണി കഴിഞ്ഞതവണത്തെ ഭൂരിപക്ഷം മറികടന്നു. ലീഡ്- 44473
തിരുവനന്തപുരത്ത് വിജയം ഉറപ്പിച്ച് തരൂർ. ഇനി എണ്ണാനുള്ളത് പതിനായിരത്തിൽ താഴെ വോട്ടുകൾ മാത്രം. നിലവിൽ തരൂരിന്റെ ലീഡ് 15,700.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ വോട്ടെണ്ണൽ പൂർത്തിയായി. LDF ലീഡ് 3188 വോട്ട് മാത്രം. നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ അറുപതിനായിരത്തോളം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് മട്ടന്നൂർ
ബെന്നി ബഹനാന് (കോണ്ഗ്രസ്) - 369814
പ്രൊഫ. സി രവീന്ദ്രനാഥ് (സിപിഐ(എം)-310831
കെ എ ഉണ്ണികൃഷ്ണന് (ബിഡിജെഎസ്)-99222
അഡ്വ. ചാര്ലി പോള് (ട്വന്റി 20 പാര്ട്ടി)- 98370
'ജനങ്ങളോടും മുന്നണി പ്രവർത്തകരോടുള്ള നന്ദി അറിയിക്കുന്നു. അപവാദ, വർഗീയ പ്രചാരണത്തിലൂടെ മെച്ചമുണ്ടാക്കാൻ സാധിക്കുമോ എന്ന ശ്രമമാണ് ഇടതുപക്ഷം നടത്തിയത്. അതിന് മേലുള്ള വിജയമാണ് കൊല്ലത്ത് ഉണ്ടായത്. കൊടുങ്കാറ്റ് പോലുള്ള അപവാദങ്ങളെ അതിജീവിച്ചാണ് വിജയിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൻ്റെ വിജയം. കേന്ദ്രസർക്കാരിനെതിരായ ജനവികാരം പോലെ തന്നെ സംസ്ഥാന സർക്കാരിനെതിരായ കനത്ത താക്കീത് കൂടിയാണ് യുഡിഎഫ് വിജയം', എന് കെ പ്രേമചന്ദ്രന് പറഞ്ഞു.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി വോട്ട് ഒരു ലക്ഷം കടന്നു.
ആറ്റിങ്ങലില് എല്ഡിഎഫ് സ്ഥാനാർത്ഥി വി ജോയ് മുന്നില്, ലീഡ്- 1292
ജനവിധിയെ പൂർണമായും അംഗീകരിക്കുന്നുവെന്ന് എം ബി രാജേഷ്. 2019 ആവർത്തിക്കുകയാണ് ഉണ്ടായത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്നു. ജനങ്ങളുടെ വിധിയെ വിനയത്തോടെയും ആദരവോടെയും സ്വീകരിക്കുന്നുവെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. തൃശ്ശൂരിലെ ബിജെപിയുടെ വിജയം അസാധാരണമാണ്. ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടി ഉണ്ടായിട്ടും തൃശൂരിലെ വിജയം അപ്രതീക്ഷിതവും വിചിത്രവുമാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.
ഈശ്വരൻമാർക്ക് നന്ദിയെന്ന് സുരേഷ് ഗോപിയുടെ പ്രതികരണം. വലിയ വെല്ലുവിളികളെ അതിജീവിച്ച് നേടിയ വിജയമാണിത്. തൃശ്ശൂരിലെ പ്രജാ ദൈവങ്ങൾ സത്യം തിരിച്ചറിഞ്ഞു. വഴി തിരിച്ചുവിടാൻ നോക്കിയെങ്കിലും സത്യം തിരിച്ചറിഞ്ഞുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. നരേന്ദ്ര മോദി രാഷ്ട്രീയ ദൈവമാണെന്നും സുരേഷ് ഗോപി.
പറവൂർ- 13ൽ 12 റൗണ്ട് പൂർത്തിയായി
കളമശ്ശേരി- 13ൽ 13 റൗണ്ട് പൂർത്തിയായി
തൃപ്പൂണിത്തുറ- 13ൽ 11 റൗണ്ട് പൂർത്തിയായി
തൃക്കാക്കര- 12ൽ 12 റൗണ്ട് പൂർത്തിയായി
കൊച്ചി- 12ൽ 11 റൗണ്ട് പൂർത്തിയായി
വൈപ്പിൻ- 11ൽ 11 റൗണ്ട് പൂർത്തിയായി
എറണാകുളം- 10ൽ 10 റൗണ്ടും പൂർത്തിയായി
മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ബെന്നി ബെഹന്നാന്. പിണറായി രാഷ്ട്രീയ ധാർമികത കാണിക്കണം. മുൻ മന്ത്രിമാരുടെ മാതൃകയിൽ രാജി വെയ്ക്കണമെന്ന് ബെന്നി ബെഹന്നാന് ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളിയിൽ 6 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. ഇനിയുള്ളത് 7 റൗണ്ട്. പൂഞ്ഞാറിൽ എണ്ണാനുള്ളത് 6 റൗണ്ട് കൂടി. തിരുവല്ലയിൽ 7 റൗണ്ട് കൂടി എണ്ണാനുണ്ട്. റാന്നിയിൽ 7 റൗണ്ടും, ആറന്മുളയിൽ 7 റൗണ്ടും, കോന്നിയിൽ 8 റൗണ്ടും അടൂരിൽ എട്ടു റൗണ്ടും ഇനി എണ്ണാനുണ്ട്.
പൊന്നാനി മണ്ഡലത്തില് അബ്ദുസമദ് സമദാനിക്ക് 194229 വോട്ടിന്റെ ലീഡ്. 2019 ലെ ഇ ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം മറികടന്നു. (2019 ലെ- ഇടിയുടെ ഭൂരിപക്ഷം- 193273, ആകെ വോട്ട് - 521824)
എഴ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. ഇനി എട്ട് റൗണ്ട് കൂടി എണ്ണിത്തീരാനുണ്ട്. 37,000ല് അധികം വോട്ടുകള്ക്ക് ആന്റോ ആന്റണി മുന്നില്
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ ലീഡ് പന്ത്രണ്ടായിരം കടന്നു. ലീഡ് നില 12658. എന്ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പിന്തള്ളിയാണ് തരൂർ ലീഡ് തിരിച്ചുപിടിച്ചത്.
യുഡിഎഫ് - 407206
എൽഡിഎഫ് - 219049
എൻ ഡി എ - 77463
ലീഡ് - 188157
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 303607 ആയി.
UDF - 550038
LDF - 246431
NDA - 128027
വലിയ ഉത്തരവാദിത്തമെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്. ചരിത്രപരമായ ഭൂരിപക്ഷം. ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ദൗത്യം. ഒരിക്കൽ കൂടി ഹൃദയത്തിൽ സൂക്ഷിച്ച ജനങ്ങൾക്ക് നന്ദി. ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനം വിലയിരുത്തി. അന്തിമ റിസല്ട്ട് വന്നിട്ടില്ലെങ്കിൽ പോലും ഇന്ത്യ മുന്നണിയുടെ പ്രകടനം നല്ല സൂചനയാണെന്നും ഹൈബി പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ദിവസം തന്നെ ചില ദുസൂചനകൾ പുറത്തുവന്നിരുന്നുവെന്നാണ് കേരളത്തിലെ ബിജെപി ലീഡിനെ കുറിച്ച് ഹൈബി പ്രതികരിച്ചത്. സിപിഐഎം - ബിജെപി നേതാക്കൾ നടത്തിയ രഹസ്യ ചർച്ച ഫലം കണ്ടു എന്നുവേണം വിലയിരുത്താൻ. ഏറെ പ്രയാസം നൽകുന്ന കാര്യമാണിതെന്നും ഹൈബി കൂട്ടിച്ചേർത്തു.
കെ മുരളീധരൻ്റെ ഭൂരിപക്ഷം മറികടന്ന് ഷാഫി. വടകരയിൽ ഷാഫി പറമ്പിൽ 86,497 വോട്ടുകൾക്ക് മുൻപിൽ
നേമം മണ്ഡലത്തിൽ ഇനിയെണ്ണാനുള്ളത് 2 ബൂത്തുകൾ
പാറശാല 5, നെയ്യാറ്റിൻകര 4 ബൂത്തുകളിൽ വോട്ട് എണ്ണാനുണ്ട്
തരൂരിന്റെ ലീഡ് 9000 കടന്നു. 9766 വോട്ടിന് ലീഡ് ചെയ്യുന്നു.
വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ 80,349 വോട്ടുകൾക്ക് മുൻപിൽ
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് ഉയർത്തുന്നു. ലീഡ് നില- 4490
തിരുവനന്തപുരത്ത് ലീഡ് തിരിച്ചുപിടിച്ച് തരൂർ. 192 വോട്ടുകള്ക്ക് മുന്നില്
തിരുവനന്തപുരത്തെ എന്ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് കുത്തിനെ ഇടിഞ്ഞു. ലീഡ് 5195 ആയാണ് ഇടിഞ്ഞത്.
ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ ലീഡ് 1842 ആയി
തിരുവനന്തപുരത്തെ എന്ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് കുറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് നില 10362 ആയി. വോട്ടെണ്ണൽ പുരോഗമിക്കുന്നത് യുഡിഎഫ് സ്വാധീന മേഖലകളിൽ
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്ത്ഥി കെ സുധാകരന്റെ ഭൂരിപക്ഷത്തില് നേരിയ ഇടിവ്. സുധാകരന്റെ ലീഡ് 70,297 ആയി.
തൃശൂരില് ലീഡ് തുടരുന്ന സുരേഷ് ഗോപിയുടെ വീട്ടില് ആഘോഷം ആരംഭിച്ചു. സുരേഷ് ഗോപിക്ക് ഭാര്യ മധുരം കൈമാറി. വിജയത്തിൽ സന്തോഷം എന്ന് സുരേഷ് ഗോപി. പ്രതികരണം പിന്നീട്, തൃശ്ശൂരിലേക്ക് മടങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ചെങ്ങന്നൂർ - 13/14 - ഒരു റൗണ്ട് ബാക്കി
കുട്ടനാട് - 9/13 - 5 റൗണ്ട് ബാക്കി
മാവേലിക്കര 9/14 - 5 റൗണ്ട് ബാക്കി
കുന്നത്തൂർ - 10/15 - 5 റൗണ്ട് ബാക്കി
പത്തനാപുരം - 10/13 - 3 റൗണ്ട് ബാക്കി
സർക്കാരിനെതിരായ വിധിയെഴുത്തെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ജനങ്ങൾ ഒപ്പം നിന്നു. ജനാധിപത്യ മതേതര ചേരിയിലുള്ളവർ യുഡിഎഫിനൊപ്പം നിന്നു. കേരള കോൺഗ്രസ് എം ഏത് മുന്നണിയിലെന്നത് പ്രശ്നമല്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില് 17 ഇടത്തും ലീഡ് നിലനിര്ത്തി യുഡിഎഫ്. തിരുവനന്തപുരം, തൃശൂര്, ആലത്തൂര് മണ്ഡലങ്ങള് ഒഴികെ എല്ലായിടത്തും യുഡിഎഫ് സ്ഥാനാര്ത്ഥികളാണ് മുന്നില്. മിക്കയിടത്തും സ്ഥാനാര്ത്ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.
ആറ്റിങ്ങല് മണ്ഡലത്തില് അടൂർ പ്രകാശിന്റെ ലീഡ് കുറഞ്ഞു. ലീഡ് നില- 253 വോട്ട്
കണ്ണൂർ മണ്ഡലത്തില് അരലക്ഷം കടന്ന് കെ സുധാകരന്റെ ലീഡ്. ലീഡ്- 54,735
ആറ്റിങ്ങല് മണ്ഡലത്തില് ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. വി ജോയ് 349 വോട്ടുകള്ക്ക് മുന്നില്
എറണാകുളം 60% വോട്ടുകൾ എണ്ണിയപ്പോൾ ലീഡ് നില തുടർന്ന് യുഡിഎഫ്. ഹൈബി ഈഡൻ (യുഡിഎഫ്) - 280725, കെ ജെ ഷൈൻ (എൽഡിഎഫ്) - 139133, ഡോ. കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) - 92916. 1,41,592 വോട്ടുകള്ക്കാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.
ഫലപ്രഖ്യാപനത്തിനു മുന്നേ തിരൂരിൽ വിജയാഘോഷവുമായി മുസ്ലിം ലീഗ് പ്രവർത്തകർ
ആറ്റിങ്ങലില് ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് 799 വോട്ടുകള്ക്ക് മുന്നില്
ആകെ 1130 വോട്ടിംഗ് യന്ത്രങ്ങൾ
ഒരു റൗണ്ടിൽ എണ്ണുക 14 യന്ത്രങ്ങൾ
പറവൂർ - 13-ൽ 6 റൗണ്ട് പൂർത്തിയായി
കളമശ്ശേരി - 13-ൽ 4 റൗണ്ട് പൂർത്തിയായി
തൃപ്പൂണിത്തുറ - 13-ൽ 4 റൗണ്ട് പൂർത്തിയായി
തൃക്കാക്കര - 12-ൽ 5 റൗണ്ട് പൂർത്തിയായി
കൊച്ചി - 12-ൽ 5 റൗണ്ട് പൂർത്തിയായി
വൈപ്പിൻ - 10-ൽ 6 റൗണ്ട് പൂർത്തിയായി
എറണാകുളം - 10-ൽ 7 റൗണ്ട് പൂർത്തിയായി
മാവേലിക്കരയിൽ ഇതുവരെ എണ്ണിയ വോട്ടുകൾ: 4,71,447
ഇനി എണ്ണാൻ ഉള്ളത്: 4,06,913
മാവേലിക്കരയിലെ പോളിംഗ്: 8,78,360
ആലപ്പുഴയില് KC വേണുഗോപാലിൻ്റെ വോട്ട് വിഹിതം 2 ലക്ഷം കടന്നു
വടകരയിൽ ഷാഫി പറമ്പിൽ 46,944 വോട്ടുകൾക്ക് മുന്നിൽ
പ്രകാശ് ജാവദേക്കർ സുരേഷ് ഗോപിയുടെ വീട്ടിലെത്തി
ആറ്റിങ്ങല് മണ്ഡലത്തില് വി ജോയ് മുന്നില്.
കൊല്ലത്ത് എന് കെ പ്രേമചന്ദ്രൻ 45,731 വോട്ടുകൾക്ക് മുന്നിൽ
ബെന്നി ബഹനാന്(കോണ്ഗ്രസ്) - 143865
പ്രൊഫ. സി രവീന്ദ്രനാഥ്(സിപിഐ(എം)- 131163
കെ.എ ഉണ്ണികൃഷ്ണന്-(ബിഡിജെഎസ്)- 40893
അഡ്വ. ചാര്ലി പോള് - (ട്വന്റി 20 പാര്ട്ടി)- 27852
രാജീവ് ചന്ദ്രശേഖരന്റെ ലീഡ് നില കുറഞ്ഞു - ലീഡ് 6618
UDF - 245140
LDF - 106522
NDA - 60612
Lead - 138618
അഞ്ചു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർഥി സമദാനിക്ക് വ്യക്തമായ ലീഡ്. 8720 വോട്ടുകളുടെ ലീഡുമായി സമദാനി മുന്നിൽ
കണ്ണൂരില് ലീഡ് നിലനിർത്തി യുഡിഎഫിന്റെ കെ സുധാകരന്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും യുഡിഎഫ് മുന്നില്. കണ്ണൂരിലെ ഇടതു കോട്ടകളിൽ വോട്ടുചോർച്ച.
രാജീവ് ചന്ദ്രശേഖരന്റെ ലീഡ് നില കുതിച്ചുയർന്നു. ലീഡ് നില- 8401
എറണാകുളത്ത് 39.17% വോട്ടുകൾ എണ്ണിയപ്പോൾ ഹൈബിയുടെ ഭൂരിപക്ഷം 90,000-ലേക്ക്
വോട്ടെണ്ണല് കഴിഞ്ഞ് പ്രതികരിക്കാമെന്ന് എ കെ ബാലന്. എല്ലാം കൃത്യമായി പറയാമെന്ന് എ കെ ബാലൻ. നിങ്ങളോട് പറഞ്ഞിട്ടേ പോകൂ എന്നും എ കെ ബാലന് പ്രതികരിച്ചു.
ഹൈബി ഈഡൻ (യുഡിഎഫ്) - 181622
കെ ജെ ഷൈൻ (എൽഡിഎഫ്) - 92385
ഡോ. കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) - 59871
UDF Lead - 89237
കായംകുളം നിയമസഭാ മണ്ഡലത്തിലെ പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകളിൽ NDA ലീഡ്
രണ്ട് പഞ്ചായത്തും CPM ശക്തികേന്ദ്രം
ബെന്നി ബെഹ്നാന്റെ ലീഡ് കഴിഞ്ഞ തവണത്തെക്കാൾ ഇടിഞ്ഞു. 2019ൽ അഞ്ചു റൗണ്ട് എണ്ണിയപ്പോൾ ലീഡ് 51,081. ഇത്തവണ അഞ്ചു റൗണ്ട് എണ്ണിയപ്പോൾ 12301 ഭൂരിപക്ഷം മാത്രം
കേരളത്തില് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന് കെ രാധാകൃഷ്ണന്. കേരളത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. ഭരണവിരുദ്ധ വികാരമില്ല. ദേശീയ സാഹചര്യമായിരിക്കാം കാരണമെന്നും ഫലം വന്ന ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധി 98628 വോട്ടിനു ലീഡ് ചെയ്യുന്നു
ചാലക്കുടി മണ്ഡലത്തിൽ വോട്ടെണ്ണൽ അഞ്ച് റൗണ്ടുകൾ പൂർത്തിയായി. ബെന്നി ബെഹന്നാന് ലീഡ് ചെയ്യുന്നു.
കെ സുധാകരൻ്റെ ഭൂരിപക്ഷം 15588
UDF - 148407
LDF - 63194
NDA - 35936
Lead - 85213
ആലത്തൂരില് കെ രാധാകൃഷ്ണന്റെ ലീഡ്- 8732
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നില്- ലീഡ് 4948
കണ്ണൂരിൽ കെ സുധാകരൻ്റെ ഭൂരിപക്ഷം 15588 ആയി
ആലത്തൂരില് കെ രാധാകൃഷ്ണന് ലീഡ് ചെയ്യുന്നു
UDF 69383
LDF 55138
NDA 32244
LEAD 14245
മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിന്റെ ലീഡ് അമ്പതിനായിരം കടന്നു. 52,249 വോട്ടുകൾക്ക് മുന്നിൽ
വോട്ടെണ്ണല് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോള് 17 മണ്ഡലങ്ങളില് യുഡിഎഫ് ലീഡ് ചെയ്യുന്നു. രണ്ടിടത്ത് എന്ഡിഎയും ഒരിടത്ത് എല്ഡിഎഫും ലീഡ് ചെയ്യുന്നു.
രാഹുല് ഗാന്ധി- 70012
ആനി രാജ- 44608
സുരേന്ദ്രൻ- 28436
ആൻ്റോ ആൻ്റണി ( യുഡിഎഫ്) - 27375
ഡോ. ടി എം തോമസ് ഐസക്ക് (എൽഡിഎഫ്) - 22815
അനിൽ കെ ആൻ്റണി ( എൻഡിഎ) - 16360
അഡ്വ. പി കെ ഗീതാകൃഷ്ണൻ (ബിഎസ്പി) -264
ജോയ് പി മാത്യു ( പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ) - 80
അഡ്വ. ഹരികുമാർ എം കെ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ) - 53
അനൂപ് വി (സ്വതന്ത്രൻ) - 38
കെ സി തോമസ് (സ്വതന്ത്രൻ) - 85
UDF - 57278
LDF - 47122
NDA - 27762
LEAD - 10156
UDF 75597
LDF 63530
NDA 20497
T20 10373
അരലക്ഷം കടന്ന് ഹൈബി ഈഡന്റെ ലീഡ്. ലീഡ്- 50153
1. ഹൈബി ഈഡൻ (യുഡിഎഫ്) - 104161
2. കെ ജെ ഷൈൻ (എൽഡിഎഫ്) - 54008
3. ഡോ. കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) - 31037
വടകരയിൽ ഷാഫി പറമ്പിൽ 14,942 വോട്ടുകൾക്ക് മുന്നില്
UDF 67523
LDF 57514
NDA 17817
T20 8279
രാജ്മോഹന് ഉണ്ണിത്താൻ- 39338
എം വി ബാലകൃഷ്ണൻ -27107
എം എൽ അശ്വിനി- 17278
എറണാകുളം മണ്ഡലത്തില് ലീഡ് നിലനിർത്തി യുഡിഎഫ്
ഹൈബി ഈഡൻ (യുഡിഎഫ്) - 74535
കെ ജെ ഷൈൻ (എൽഡിഎഫ്) - 40304
ഡോ കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) - 22284
UDF Lead - 34231
സുരേഷ് ഗോപിയുടെ ലീഡ് നില കൂടുന്നു. ലീഡ്- 16018
മാവേലിക്കരയില് കൊടിക്കുന്നിൽ സുരേഷ് മുന്നില്. ലീഡ്- 222
കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് തർക്കം. ഒരു റൗണ്ട് പൂർത്തിയായിട്ടും ഔദ്യോഗിക ഫലം പ്രഖ്യാപിച്ചില്ലെന്നാണ് ആക്ഷേപം. കുടിക്കാൻ വെള്ളം നൽകിയില്ലെന്നും പരാതി. എല്ലാ പാർട്ടികളുടെ ഏജന്റുമാരും പരാതി ഉന്നയിക്കുന്നു.
ആറ്റിങ്ങലിൽ വി ജോയ് 160 വോട്ടുകൾക്ക് മുന്നിൽ
കോഴിക്കോട് എം കെ രാഘവൻ വീണ്ടും ലീഡുയർത്തി. 14,534 വോട്ടിൻ്റെ ലീഡ്
എറണാകുളത്ത് ഹൈബി ഈഡന് 26,076 വോട്ടിന് മുന്നിൽ
കാസർകോട് മണ്ഡലത്തില് എം വി ബാലകൃഷ്ണന് മുന്നില്. 1024 വോട്ടിന് എൽഡിഎഫ് ലീഡ്
ആലത്തൂരില് കെ രാധാകൃഷ്ണന് മുന്നില്. LDF ലീഡ്- 2982
UDF 6393 വോട്ടുകൾക്ക് മുന്നിൽ
UDF- 42883
LDF- 36490
NDA- 11339
T20- 5624
വടകര ആദ്യ റൗണ്ട് പൂർത്തിയായി, ഷാഫി പറമ്പിൽ 8579 വോട്ടുകൾക്ക് മുന്നിൽ
പൊന്നാനിയിൽ അബ്ദുസമദ് സമദാനി പതിനായിരം വോട്ടുകൾക്ക് മുന്നിൽ
20 മണ്ഡലങ്ങളില് രണ്ടിടത്ത് മാത്രം എല്ഡിഎഫ് മുന്നേറ്റം, 17 ഇടത്ത് യുഡിഫ്, എന്ഡിഎ ഒരു മണ്ഡലത്തിലും മുന്നില്
തൃശൂരില് സുരേഷ് ഗോപി മുന്നില്, ലീഡ് 7434
UDF 17208
LDF 16794
NDA 4713
T20 2866
UDF- 35612
LDF- 18775
NDA- 10369
UDF Lead - 16837
പൊന്നാനിയില് അബ്ദുസമദ് സമദാനി മുന്നില്
കോഴിക്കോട് എം കെ രാഘവൻ ലീഡുയർത്തുന്നു, 4564 വോട്ടുകള്ത്ത് മുന്നില്, എം ടി രമേശ് രണ്ടാമത് തുടരുന്നു
സുരേഷ് ഗോപിയുടെ ലീഡ് 5081
ഇടുക്കിയില് ഡീൻ ലീഡ് ചെയ്യുന്നു. - 15703
UDF 8475
LDF 8300
NDA 2655
T20 894
പത്തനംതിട്ടയിൽ തോമസ് ഐസകും അനിൽ ആൻ്റണിയും ഇഞ്ചോടിഞ്ച് പോരാട്ടം
2007 വോട്ടിന് എം വി ജയരാജൻ മുന്നില്
ആദ്യ റൗണ്ട് എണ്ണിയപ്പോൾ കോഴിക്കോട് എം കെ രാഘവൻ 1250 വോട്ടുകൾക്ക് മുന്നിൽ
എൽഡിഎഫ്- 5308
യുഡിഎഫ്- 4160
എൻഡിഎ- 1314
ഇടുക്കി മണ്ഡലത്തില് ഡീൻ കുര്യാക്കോസിന്റെ ലീഡ് 10,000 കടന്നു. ലീഡ് - 11685
കണ്ണൂരില് എം വി ജയരാജൻ മുന്നില്. ലീഡ്- 864
ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ വടകരയിൽ 2472 വോട്ടിന് ശൈലജ മുന്നിൽ
കണ്ണൂരിൽ UDF ലീഡ് 38ലേക്ക് കുറഞ്ഞു
UDF- 3799
LDF- 3797
ലീഡ് നില ആയിരം കടന്ന് തരൂർ, 1003 വോട്ടുക്കൾക്ക് തരൂർ മുന്നിൽ
തൃശൂർ മണ്ഡലത്തില് സുരേഷ് ഗോപി മുന്നില്
ഇടുക്കി മണ്ഡലത്തില് ഡീൻ കുര്യാക്കോസിന് 9717 വോട്ടുകളുടെ ലീഡ്
തിരുവനന്തപുരത്ത് ലീഡ് തിരിച്ചു പിടിച്ച് തരൂർ
360 വോട്ടിന്റെ ലീഡ്
ആറ്റിങ്ങലിൽ വി ജോയ് മുന്നിൽ
632 നു ലീഡ്
വടകരയിൽ ഷാഫി പറമ്പിൽ ലീഡ് 90 വോട്ടിന് മുന്നിൽ
ഫ്രാൻസിസ് ജോർജ് - 8003
ചാഴികാടൻ - 6320
തുഷാർ - 1005
ലീഡ് 1683
വയനാട്ടിൽ രാഹുൽ ഗാന്ധി 2340 വോട്ടുകൾക്ക് മുന്നിൽ
മാവേലിക്കരയിൽ യുഡിഎഫിന് ലീഡ്, 18 വോട്ടിനു മുന്നിൽ
മാവേലിക്കരയില് സി എ അരുണ് കുമാറിന് ലീഡ്
വയനാട് മണ്ഡലത്തില് രാഹുൽ ഗാന്ധി 1720 വോട്ടിനു മുന്നിൽ
908 വോട്ടുകള്ക്ക് ശശി തരൂർ മുന്നില്
മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ 2864 വോട്ടുകൾക്ക് മുന്നിൽ
കണ്ണൂരിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു- 49 വോട്ടുകള്
തിരുവനന്തപുരത്തും ആറ്റിങ്ങലിലും കണ്ണൂരിലും ഇവിഎം വോട്ടുകള് മാറി തുടങ്ങി
191 വോട്ടിന് എം മുകേഷ് മുന്നിൽ
LDF - 423
UDF - 232
ബി ജെ പി - 8
തൃശൂരില് വി എസ് സുനില് കുമാർ മുന്നില്
വയനാട് മണ്ഡലത്തില് യുഡിഎഫ് സ്ഥാനാർത്ഥി രാഹുല് ഗാന്ധി മുന്നില്
LDF 2449
UDF 3975
NDA 987
114 വോട്ടുകൾക്ക് എം മുകേഷ് മുന്നിൽ
എം മുകേഷ് - 272
എൻ കെ പ്രേമചന്ദ്രൻ - 158
ബി ജെ പി - 7
വടകരയിൽ കെ കെ ശൈലജ 87 വോട്ടിന് മുന്നിൽ
തിരുവനന്തപുരം മണ്ഡലത്തില് രാജീവ് ചന്ദ്രശേഖര് ലീഡ് ചെയ്യുന്നു
തൃശൂരിൽ തപാൽ വോട്ട് എണ്ണൽ വൈകുന്നു
67 വോട്ടുകൾക്ക് എം മുകേഷ് മുന്നിൽ
എം മുകേഷ് - 152
എൻ കെ പ്രേമചന്ദ്രൻ - 85
ബി ജെ പി - 3
LDF 26
UDF 21
BJP 4
UDF 67
LDF 23
NDA 10
LDF 17
UDF 13
BJP 2
എറണാകുളത്ത് തപാൽ വോട്ടുകൾ എണ്ണി തുടങ്ങി, ഹൈബി ഈഡൻ 24 വോട്ടിന് മുന്നിൽ
കൊല്ലത്ത് തപാൽ വോട്ടുകൾ എണ്ണുന്നു
10 വോട്ടുകൾക്ക് എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ് മുന്നിൽ
11- എം മുകേഷ്
1 - എൻ കെ പ്രേമചന്ദ്രൻ
O - കൃഷ്ണകുമാർ ജി
പോസ്റ്റല് ബാലറ്റുകള് എണ്ണിത്തുടങ്ങി
കാസര്കോട്
എം വി ബാലകൃഷ്ണന് (എല്ഡിഎഫ്)
രാജ്മോഹന് ഉണ്ണിത്താന് (യുഡിഎഫ്)
എം എല് അശ്വിനി (എന്ഡിഎ)
കണ്ണൂര്
കെ സുധാകരന് (യുഡിഎഫ്)
എം വി ജയരാജന് (എല്ഡിഎഫ്)
സി രഘുനാഥ് (എന്ഡിഎ)
വയനാട്
രാഹുല് ഗാന്ധി (യുഡിഎഫ്)
ആനി രാജ (എല്ഡിഎഫ്)
കെ സുരേന്ദ്രന് (എന്ഡിഎ)
വടകര
കെ കെ ശൈലജ (എല്ഡിഎഫ്)
ഷാഫി പറമ്പില് (യുഡിഎഫ്)
പ്രഫുല് കൃഷ്ണന് (എന്ഡിഎ)
കോഴിക്കോട്
എം കെ രാഘവന് (യുഡിഎഫ്)
എളമരം കരീം (എല്ഡിഎഫ്)
എം ടി രമേശ് (എന്ഡിഎ)
മലപ്പുറം
ഇ ടി മുഹമ്മദ് ബഷീര് (യുഡിഎഫ്)
വി വസീഫ് (എല്ഡിഎഫ്)
ഡോ. അബ്ദുല് സലാം (എന്ഡിഎ)
പൊന്നാന്നി
അബ്ദുസ്സമദ് സമദാനി (യുഡിഎഫ്)
കെ എസ് ഹംസ (എല്ഡിഎഫ്)
നിവേദിത സുബ്രഹ്മണ്യന് (എന്ഡിഎ)
പാലക്കാട്
എ വിജയരാഘവന് (എല്ഡിഎഫ്)
വി കെ ശ്രീകണ്ഠന് (യുഡിഎഫ്)
സി കൃഷ്ണ കുമാര് (എന്ഡിഎ)
ആലത്തൂര്
രമ്യ ഹരിദാസ് (യുഡിഎഫ്)
കെ രാധാകൃഷ്ണന് (എല്ഡിഎഫ്)
ടി എന് സരസു (എന്ഡിഎ)
തൃശ്ശൂര്
കെ മുരളീധരന് (യുഡിഎഫ്)
വി എസ് സുനില് കുമാര് (എല്ഡിഎഫ്)
സുരേഷ് ഗോപി (എന്ഡിഎ)
ചാലക്കുടി
ബെന്നി ബെഹന്നാന് (യുഡിഎഫ്)
പ്രഫ സി രവീന്ദ്രനാഥ് (എല്ഡിഎഫ്)
ഉണ്ണികൃഷ്ണന് (എന്ഡിഎ)
എറണാകുളം
ഹൈബി ഈഡന് (യുഡിഎഫ്)
കെ ജെ ഷൈന് (എല്ഡിഎഫ്)
കെ എസ് രാധാകൃഷ്ണന് (എന്ഡിഎ)
ഇടുക്കി
ഡീന് കുര്യാക്കോസ് (യുഡിഎഫ്)
ജോയ്സ് ജോര്ജ് (എല്ഡിഎഫ്)
സംഗീത ഉണ്ണിത്താന് (എന്ഡിഎ)
കോട്ടയം
ഫ്രാന്സിസ് ജോര്ജ് (യുഡിഎഫ്)
തോമസ് ചാഴിക്കാടന് (എല്ഡിഎഫ്)
തുഷാര് വെള്ളാപ്പള്ളി (എന്ഡിഎ)
ആലപ്പുഴ
കെ സി വേണുഗോപാല് (യുഡിഎഫ്)
എ എം ആരിഫ് (എല്ഡിഎഫ്)
ശോഭാ സുരേന്ദ്രന് (എന്ഡിഎ)
മാവേലിക്കര
കൊടിക്കുന്നില് സുരേഷ് (യുഡിഎഫ്)
സി എ അരുണ് കുമാര് (എല്ഡിഎഫ്)
ബൈജു കലാശാല (എന്ഡിഎ)
പത്തനംതിട്ട
ആന്േറാ ആന്റണി (യുഡിഎഫ്)
തോമസ് ഐസക് (എല്ഡിഎഫ്)
അനില് ആന്റണി (എന്ഡിഎ)
കൊല്ലം
എന് കെ പ്രേമചന്ദ്രന് (യുഡിഎഫ്)
എം മുകേഷ് (എല്ഡിഎഫ്)
ജി കൃഷ്ണ കുമാര്
ആറ്റിങ്ങല്
അടുര് പ്രകാശ് (യുഡിഎഫ്)
വി ജോയി (എല്ഡിഎഫ്)
വി മുരളീധരന് (എന്ഡിഎ)
തിരുവനന്തപുരം
ശശി തരൂര് (യുഡിഎഫ്)
പന്ന്യന് രവീന്ദ്രന് (എല്ഡിഎഫ്)
രാജീവ് ചന്ദ്രശേഖര് (എന്ഡിഎ)
തിരുവനന്തപുരം - 2019
കോൺഗ്രസ് - ശശി തരൂർ - 4,16,131
ബിജെപി - കുമ്മനം രാജശേഖരൻ - 3,16,142
സിപിഐ - സി ദിവാകരൻ - 2,58,556
ഭൂരിപക്ഷം - 99,989
കോൺഗ്രസ് - ശശി തരൂർ - 41.2%
ബിജെപി - ഒ രാജഗോപാൽ - 31.3%
സിപിഐ - ബെന്നറ്റ് എബ്രഹാം - 25.6%
ആറ്റിങ്ങൽ
കോൺഗ്രസ് - അടൂർ പ്രകാശ് - 3,80,995
സിപിഐഎം - എ സമ്പത്ത് - 3,42,748
ബിജെപി - ശോഭാ സുരേന്ദ്രൻ - 2,48,081
ഭൂരിപക്ഷം - 38,247
കോൺഗ്രസ് - അടൂർ പ്രകാശ് - 37.9%
സിപിഐഎം - എ സമ്പത്ത് - 34.1%
ബിജെപി - ശോഭാ സുരേന്ദ്രൻ - 24.7%
കൊല്ലം
ആർഎസ്പി - എൻ കെ പ്രേമചന്ദ്രൻ - 4,99,677
സിപിഐഎം - കെ എൻ ബാലഗോപാൽ - 3,50,821
ബിജെപി - കെ വി സാബു - 1,03,339
ഭൂരിപക്ഷം - 1,48,856
ആർഎസ്പി - എൻ കെ പ്രേമചന്ദ്രൻ - 51.6%
സിപിഐഎം - കെ എൻ ബാലഗോപാൽ - 36.2%
ബിജെപി - കെ വി സാബു - 10.7%
മാവേലിക്കര
കോൺഗ്രസ് - കൊടിക്കുന്നിൽ സുരേഷ് - 4,40,415
സിപിഐ - ചിറ്റയം ഗോപകുമാർ - 3,79,277
ബിഡിജെഎസ് - തഴവ സഹദേവൻ - 1,33,546
ഭൂരിപക്ഷം - 61,138
കോൺഗ്രസ് - കൊടിക്കുന്നിൽ സുരേഷ് - 45.4%
സിപിഐ - ചിറ്റയം ഗോപകുമാർ - 39.1%
ബിഡിജെഎസ് - തഴവ സഹദേവൻ - 13.8%
പത്തനംതിട്ട
കോൺഗ്രസ് - ആന്റോ ആന്റണി- 3,80,927
സിപിഐഎം - വീണ ജോർജ് - 3,36,684
ബിജെപി - കെ സുരേന്ദ്രൻ - 2,97,396
ഭൂരിപക്ഷം - 44,243
കോൺഗ്രസ് - ആന്റോ ആന്റണി - 37.1%
സിപിഐഎം - വീണ ജോർജ് - 32.8%
ബിജെപി - കെ സുരേന്ദ്രൻ - 29.0%
കോട്ടയം
കേരളാ കോൺഗ്രസ് (എം) - തോമസ് ചാഴികാടൻ - 4,21,046
സിപിഐഎം - വി എൻ വാസവൻ - 3,14,787
കേരളാ കോൺഗ്രസ് - പി സി തോമസ് - 1,55,135
ഭൂരിപക്ഷം - 1,06,259
കേരളാ കോൺഗ്രസ് (എം) - തോമസ് ചാഴികാടൻ - 46.3%
സിപിഐഎം - വി എൻ വാസവൻ - 34.6%
കേരളാ കോൺഗ്രസ് - പി സി തോമസ് - 17.0%
ആലപ്പുഴ
സിപിഐഎം - എ എം ആരിഫ് - 4,45,970
കോൺഗ്രസ് - ഷാനിമോൾ ഉസ്മാൻ - 4,35,496
ബിജെപി - ഡോ. കെ എസ് രാധാകൃഷ്ണൻ - 1,87,729
ഭൂരിപക്ഷം - 10,474
സിപിഐഎം - എ എം ആരിഫ് - 41.0%
കോൺഗ്രസ് - ഷാനിമോൾ ഉസ്മാൻ - 40.0%
ബിജെപി - ഡോ. കെ എസ് രാധാകൃഷ്ണൻ - 17.2%
ഇടുക്കി
കോൺഗ്രസ് - അഡ്വ. ഡീൻ കുര്യാക്കോസ് - 4,98,493
സ്വതന്ത്രൻ - അഡ്വ. ജോയ്സ് ജോർജ് - 3,27,440
ബിഡിജെസ് - ബിജു കൃഷ്ണൻ - 78,648
ഭൂരിപക്ഷം - 1,71,053
കോൺഗ്രസ് - അഡ്വ. ഡീൻ കുര്യാക്കോസ് - 54.2%
സ്വതന്ത്രൻ - അഡ്വ. ജോയ്സ് ജോർജ് - 35.6%
ബിഡിജെസ് - ബിജു കൃഷ്ണൻ - 8.6%
എറണാകുളം
കോൺഗ്രസ് - ഹൈബി ഈഡൻ - 4,91,263
സിപിഐഎം - പി രാജീവ് - 3,22,110
ബിജെപി - അൽഫോൺസ് കണ്ണന്താനം - 1,37,749
ഭൂരിപക്ഷം - 1,69,153
കോൺഗ്രസ് - ഹൈബി ഈഡൻ - 50.8%
സിപിഐഎം - പി രാജീവ് - 33.3%
ബിജെപി - അൽഫോൺസ് കണ്ണന്താനം - 14.2%
ചാലക്കുടി
കോൺഗ്രസ് - ബെന്നി ബെഹനാൻ - 4,73,444
സിപിഐഎം - ഇന്നസെന്റ് - 3,41,170
ബിജെപി - എ എൻ രാധാകൃഷ്ണൻ - 1,54,159
ഭൂരിപക്ഷം - 1,32,274
കോൺഗ്രസ് - ബെന്നി ബെഹനാൻ - 47.8%
സിപിഐഎം - ഇന്നസെന്റ് - 34.5%
ബിജെപി - എ എൻ രാധാകൃഷ്ണൻ - 15.6%
തൃശൂർ
കോൺഗ്രസ് - ടി എൻ പ്രതാപൻ - 4,15,089
സിപിഐ - രാജാജി മാത്യു തോമസ് - 3,21,456
ബിജെപി - സുരേഷ് ഗോപി - 2,93,822
ഭൂരിപക്ഷം - 93,633
കോൺഗ്രസ് - ടി എൻ പ്രതാപൻ - 39.8%
സിപിഐ - രാജാജി മാത്യു തോമസ് - 30.9%
ബിജെപി - സുരേഷ് ഗോപി - 28.2%
പാലക്കാട്
കോൺഗ്രസ് - വി കെ ശ്രീകണ്ഠൻ - 3,99,274
സിപിഐഎം - എം ബി രാജേഷ് - 3,87,637
ബിജെപി - സി കൃഷ്ണകുമാർ - 2,18,556
ഭൂരിപക്ഷം - 11,637
കോൺഗ്രസ് - വി കെ ശ്രീകണ്ഠൻ - 38.8%
സിപിഐഎം - എം ബി രാജേഷ് - 37.7%
ബിജെപി - സി കൃഷ്ണകുമാർ - 21.3%
ആലത്തൂർ
കോൺഗ്രസ് - രമ്യ ഹരിദാസ് - 5,33,815
സിപിഐഎം - പി കെ ബിജു - 3,74,847
ബിഡിജെഎസ് - ടി വി ബാബു - 89,837
ഭൂരിപക്ഷം - 1,58,968
കോൺഗ്രസ് - രമ്യ ഹരിദാസ് - 52.4%
സിപിഐഎം - പി കെ ബിജു - 36.8%
ബിഡിജെഎസ് - ടി വി ബാബു - 8.8%
മലപ്പുറം
മുസ്ലിം ലീഗ് - പി കെ കുഞ്ഞാലിക്കുട്ടി - 5,89,873
സിപിഐഎം - വി പി സാനു - 3,29,720
ബിജെപി - ഉണ്ണികൃഷ്ണൻ - 82,332
ഭൂരിപക്ഷം - 2,60,153
മുസ്ലിം ലീഗ് - പി കെ കുഞ്ഞാലിക്കുട്ടി - 57.0%
സിപിഐഎം - വി പി സാനു - 31.9%
ബിജെപി - ഉണ്ണികൃഷ്ണൻ - 8.0%
പൊന്നാനി
മുസ്ലിം ലീഗ് - ഇ ടി മുഹമ്മദ് ബഷീർ - 5,21,824
സ്വതന്ത്രൻ - പി വി അൻവർ - 3,28,551
ബിജെപി - വി ടി രമ - 1,10,603
ഭൂരിപക്ഷം - 1,93,273
മുസ്ലിം ലീഗ് - ഇ ടി മുഹമ്മദ് ബഷീർ -51.3%
സ്വതന്ത്രൻ - പി വി അൻവർ - 32.3%
ബിജെപി - വി ടി രമ - 10.9%
വയനാട്
കോൺഗ്രസ് - രാഹുൽ ഗാന്ധി - 7,06,367
സിപിഐ - പി പി സുനീർ - 2,74,597
ബിഡിജെഎസ് - തുഷാർ വെള്ളാപ്പള്ളി - 78,816
ഭൂരിപക്ഷം - 4,31,770
കോൺഗ്രസ് - രാഹുൽ ഗാന്ധി - 64.7%
സിപിഐ - പി പി സുനീർ - 25.1%
ബിഡിജെഎസ് - തുഷാർ വെള്ളാപ്പള്ളി - 7.2%
കോഴിക്കോട്
കോൺഗ്രസ് - എം കെ രാഘവൻ - 4,93,444
സിപിഐഎം - എ പ്രദീപ് കുമാർ - 4,08,219
ബിജെപി - അഡ്വ. പ്രകാശ് ബാബു - 1,61,216
ഭൂരിപക്ഷം - 85,225
കോൺഗ്രസ് - എം കെ രാഘവൻ - 45.9%
സിപിഐഎം - എ പ്രദീപ് കുമാർ - 37.9%
ബിജെപി - അഡ്വ. പ്രകാശ് ബാബു - 15.0%
വടകര
കോൺഗ്രസ് - കെ മുരളീധരൻ - 5,26,755
സിപിഐഎം - പി ജയരാജൻ - 4,42,092
ബിജെപി - വി കെ സജീവൻ - 80,128
ഭൂരിപക്ഷം - 84,663
കോൺഗ്രസ് - കെ മുരളീധരൻ - 49.4%
സിപിഐഎം - പി ജയരാജൻ - 41.5%
ബിജെപി - വി കെ സജീവൻ - 7.5%
കണ്ണൂർ
കോൺഗ്രസ് - കെ സുധാകരൻ - 5,29,741
സിപിഐഎം - പി കെ ശ്രീമതി - 4,35,182
ബിജെപി - സി കെ പത്മനാഭൻ - 68,509
ഭൂരിപക്ഷം - 94,559
കോൺഗ്രസ് - കെ സുധാകരൻ - 50.3%
സിപിഐഎം - പി കെ ശ്രീമതി - 41.3%
ബിജെപി - സി കെ പത്മനാഭൻ - 6.5%
കാസർകോട്
കോൺഗ്രസ് - രാജ്മോഹൻ ഉണ്ണിത്താൻ - 4,74,961
സിപിഐഎം - കെ പി സതീഷ്ചന്ദ്രൻ - 4,34,523
ബിജെപി - രവീശതന്ത്രി കുണ്ടാർ - 1,76,049
ഭൂരിപക്ഷം - 40,438
കോൺഗ്രസ് - രാജ്മോഹൻ ഉണ്ണിത്താൻ - 43.2%
സിപിഐഎം - കെ പി സതീഷ്ചന്ദ്രൻ - 39.5%
ബിജെപി - രവീശതന്ത്രി കുണ്ടാർ - 16.0%