Thiruvananthapuram

മർദ്ദന വിവരം മജിസ്ട്രേറ്റിന് മുൻപിൽ പറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പൊലീസിൻ്റെ മർദ്ദന വിവരം മജിസ്ട്രേറ്റിന് മുൻപിൽ പറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനം. വെള്ളറട സ്വദേശി സജിൻദാസ് (35)നാണ് മർദ്ദനമേറ്റത്. ശ്വാസതടസം അനുഭവപ്പെട്ട സജിൻ ദാസിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്റ്റിൻകര ജയിലിലെ പൊലീസ് ഉദ്യേഗസ്ഥരാണ് സജിൻദാസിനെ മർദ്ദിച്ചത്.

ജപ്തിനടപടികൾ തടസ്സപ്പെടുത്തിയതിനായിരുന്നു പൊലീസ് സജിൻദാസിനെ അറസ്റ്റ് ചെയ്തത്. സജിൻദാസ് 2012ൽ ആപ്പകോസ് എന്ന സൊസൈറ്റിയിൽ നിന്നും ഒരു ലക്ഷം രൂപ ചിട്ടി എടുത്തിരുന്നു. ചിട്ടിതുകയായി 75000 രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് കാലത്ത് അടവ് തടസപെട്ടിരുന്നു. ഇതെതുടർന്നുള്ള ജപ്തിനടപടികളിൽ തടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് വെള്ളറട സ്വദേശി സജിൻദാസിനെ അറസ്റ്റ് ചെയ്തത്.

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

SCROLL FOR NEXT